Wednesday, March 28, 2012

ugadi


Ugadi
 


 The neighbors festooned their deck with lights and there were lots of tire tracks on the front footage this morning.We wondered what we had missed! It's the Telugu New Year, and among other rituals, people eat the foods listed below. These particular foods, referred to as Ugadi Pachhadi, symbolize the fact that life is a mixture of sadness, happiness, anger, fear, disgust, and surprise, and we should accept it all:

Neem buds/flowers for bitterness
Raw mango for tang
Tamarind juice for sourness
Green chili/Pepper for heat
Jaggery for sweetness
Pinch of salt for saltiness

Recitations of the religious almanac, Panchangam, are broadcast on TV during this festival, and the celebration also includes literary discussions, poetry readings and recitals of Carnatic music. All under a canopy of cherry blossoms, in this neighborhood.

xx


sorry seems to be the hardest word to believe
 

no matter how much you apologize, sometimes its just not enough to ensure others that you really are. i use to have a clear grasp of my future, i use to have plans to control my life. but now im still drifting away. i dont know when will i ever land on the ground and start running towards the future.

so i guess this is an apology to everyone whom i continuously dissapoint.

im sorry because ive wasted all the knowledge i should have taken and for all the effort i neglected to become better at my studies.

im sorry u have to repeatedly listen to me whining about what has gone pass and see me mourn about it still. it must be tiring seeing me with all my fcked up unstable emotions.

im sorry i made u love me when i dont deserve to be loved. u have given me everything, yet ive given u nothing back other than pain from my grieving.

im sorry im not the person i used to be. the person who would love to go out and see the world together, being wild and careless together. i cant be that person right now.

so my one last wish is that i hope everyone can support me to fix my life and put it back together. i really want that back.

vara manjal


രജസ്വലയായ സമയത്താണ് ഇനിയൊരു ആണിന്‍റെ
മുഖത്ത് നോക്കരുതെന്ന് അമ്മ പറഞ്ഞത്
അച്ഛനും ചേട്ടനും അനിയനും എല്ലാം
വെറും ആണുങ്ങള്‍ മാത്രമായി കാണണമത്രേ

തീണ്ടാരിയായാല്‍ മുതിര്‍ന്ന പെണ്ണായി എന്ന്
അയല്‍വക്കത്തെ കല്യാണിയമ്മ
ചെവിയില്‍ മന്ത്രിച്ചു .
കൊതിയും നുണയും പറഞ്ഞിരുന്നവര്‍
അവരുടെ തീണ്ടാരി വിശേഷങ്ങള്‍
പറഞ്ഞു ചിരിച്ചു

ഹരിക്കുട്ടനോ എന്ന ചോദ്യത്തിന്
അവനും ഇനി അന്യ പുരുഷന്‍ എന്ന്
പ്രത്യുത്തരമേകി അമ്മ ചോദ്യങ്ങളുടെ
മുനയൊടിച്ചു കളഞ്ഞു .

ഒന്നിച്ചു മണ്ണപ്പം ചുട്ടു കളിച്ചു വളര്‍ന്ന
ഹരിക്കുട്ടനും ഇനിമേല്‍ അന്യ പുരുഷനെന്നോര്‍ത്ത നേരം
ഇടനെഞ്ചിലൂടെ പാഞ്ഞത് മിന്നല്‍പിണരുകളോ
അതോ ജീവിതത്തിന്‍റെ നാല്‍ക്കവലയില്‍
വഴിയറിയാതെ പകച്ചു നില്‍ക്കുന്ന വെറും
സ്ത്രീയുടെ വിഹ്വലതകളോ ..

വയസ്സായ സ്ത്രീകളുടെ നടുവില്‍ നാണിച്ചു കൂമ്പി
ഇരിക്കുമ്പോള്‍ കവിളില്‍ തണുപ്പിന്റെ രശ്മികള്‍
ഋതുമതിയായ കന്യകയെ മഞ്ഞളും ചന്ദനവും കുങ്കുമവും
കലര്‍ത്തി കുളിപ്പിക്കണമത്രേ .

ചുറ്റും മറച്ച ഓല മറയിലൂടെ പുറം കാഴ്ചകള്‍ കാണാന്‍
ഒരു വിഫല ശ്രമം നടത്തിയ നേരം
സാകൂതം നോക്കി നില്‍ക്കുന്ന രണ്ടു കണ്ണുകള്‍
ഹരിക്കുട്ടന്‍റെതാണെന്നു തിരിച്ചറിഞ്ഞു .

കളിത്തോഴിയെ പറിച്ചു കളഞ്ഞ കാലത്തിന്റെ
ക്രൌര്യ മുഖം ഒരുമാത്ര അവനില്‍ മിന്നി മറഞ്ഞുവോ ?
ഹരിക്കുട്ടനും നിനക്കിനി അന്യ പുരുഷന്‍
അമ്മയുടെ വാക്കുകള്‍ ചെവിയില്‍ !!!

പെണ്ണായി മാറിയ ശേഷം ആദ്യം ദര്‍ശിച്ച ആണ്‍രൂപം
മനസ്സില്‍ അരുതെന്ന കാര്യം ചെയ്യാനുള്ള വ്യഗ്രത
ചിന്തകളില്‍ പാപത്തിന്‍റെ കനി
ഇടറിയടര്‍ന്ന മരവേടുകളില്‍ ഇണക്കുരുവികളുടെ
മര്‍മ്മര മന്ത്രം

ഓല വിടവിലൂടെ തിളങ്ങുന്ന നേത്രങ്ങളാല്‍
ദൂതുകള്‍ കൈമാറവേ അവന്റെ മുഖത്ത്
തിളങ്ങുന്ന മന്ദഹാസം
മന്ദഹാസത്തിനുമപ്പുറം നിര്വ്വചിക്കാനാവാത്ത
മറ്റൊരു ഭാവം ..

പണ്ടെങ്ങോ വായിച്ച വരികള്‍ മനസ്സിലേക്കോടിയെത്തി
"രജസ്വലയായ പെണ്ണിനും മഴനനഞ്ഞ പ്രകൃതിക്കും
ഒരേ ഭാവമാണുള്ളത്‌ ..
മദഭരം .. ലജ്ജാലസം .. സാക്ഷാല്‍ രതിഭാവം !!! "

കണ്ണുകള്‍ക്ക്‌ മുകളിലൂടെ അഴിഞ്ഞുലഞ്ഞ കേശഭാരം
കാഴ്ചയെ തടഞ്ഞു നിര്‍ത്തി .
മണ്ണാത്തിയുടെ കലപില ശബ്ദത്തിനുമപ്പുറം
മനസ്സ് മന്ത്രിച്ചു
"പ്രഥമദര്‍ശനം പ്രണയ ദര്‍ശനം !!! "

kshema rashtram



പ്രതിദിനം 28 രൂപ 65 പൈസ വരുമാനമുള്ള നഗരവാസിയെയും 22 രൂപ 42 പൈസ കിട്ടുന്ന ഗ്രാമവാസിയെയും ഇനി ദരിദ്രവാസിയായി കാണാന്‍പറ്റില്ലെന്നാണ് ആസൂത്രണ വിദഗ്ധര്‍ പറയു അഞ്ചു കോടിയിലധികം സാധാരണക്കാരില്‍ സാധാരണക്കാര്‍ ദാരിദ്ര്യരേഖയുടെ പരിധിക്കു പുറത്താവുംന്നത്.  28 അല്ലെങ്കില്‍ 29 രൂപകൊണ്ട് അത്യാവശ്യ നിത്യാവശ്യങ്ങള്‍ നിറവേറ്റാനാവുന്ന ഏതു നഗരമാണ് ഈ രാജ്യത്തുള്ളത്. ജീവിതാവസ്ഥകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന പല ഘടകങ്ങളുമായും നേര്‍ക്കുനേരെ ബന്ധപ്പെട്ടുകിടക്കുന്നതാണത്. വിവിധ ഇനം സബ്സിഡികളടക്കം സര്‍ക്കാര്‍ നല്‍കിവരുന്ന പലവിധ ആനുകൂല്യങ്ങളെ ബാധിക്കുന്ന പ്രശ്നം കൂടിയാണിത്.  അഞ്ചു വര്‍ഷത്തിനിടയില്‍ നിത്യോപയോഗ വസ്തുക്കളുടെ വില എത്രകണ്ട് ഉയര്‍ന്നു. രോഗചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ കൂടി പരിഗണിച്ചാണോ 28ഉം 22 രൂപയും നിശ്ചയിച്ചിരിക്കുന്നത്.അതിനാല്‍ജനഹിതം ശരിക്കും ഉള്‍ക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സര്‍ക്കാറുകളുടെയും നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്ത് വികേന്ദ്രീകൃത സ്വഭാവത്തില്‍ രൂപപ്പെടുത്തുമ്പോഴേ ചേരേണ്ടത് ചേരുംപടി ചേര്‍ക്കാനാവൂ. ജനസംഖ്യയുടെ മൂന്നിലൊന്ന് അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട് ജീവിതത്തിന്‍െറ പുറംപോക്കില്‍ കഴിയുന്നു. സാമൂഹിക ക്ഷേമപദ്ധതികള്‍ പല പേരുകളില്‍ നടപ്പാക്കിയിട്ടും വികസനം എത്തേണ്ടിടത്ത് എത്തിയില്ല. ഒരിക്കല്‍ നാം ആട്ടിയോടിച്ചവര്‍ മറക്കുപിന്നില്‍നിന്ന് നെയ്തെടുക്കുന്ന കുരുക്കാണത്. നാടിന്‍െറ ക്ഷേമമല്ല, കച്ചവടതാല്‍പര്യമാണതിന്‍െറ പ്രചോദനം.